ഒരു കണക്കിനു നോക്കിയാൽ ആ തീവണ്ടി 7 മണിയ്ക്കൂർ, ഓ അല്ല, 420 മിനട്ട് അങ്ങനെ വേണം റയിൽവേ ഭാഷയിൽ പറയാൻ, വൈകിയതാണ് എല്ലത്തിനും കാരണം. അതിനാലാണല്ലോ ആദ്യമായി താമസിയ്ക്കാൻ എത്തിയ ഈ ഫ്ളാറ്റിൽ എനിയ്ക്ക് അസമയത്ത് കയറി വരേണ്ടി വന്നത്! ഉടമസ്ഥൻ തന്റെ സ്വകാര്യങ്ങൾക്ക് മാത്രം ഉപയോഗിയ്ക്കുന്ന ഈ ഫ്ളാറ്റിൽ ഏതസമയത്തും വന്ന് കയറുവാൻ എനിയ്ക്ക് യാതൊരു ഭയവും ഉണ്ടായിരുന്നില്ല, കാരണം അത്രമേൽ ഞാൻ അയാളെ വിശ്വസിയ്ക്കുന്നു, അല്ലെങ്കിൽ അയാൾ മാത്രമാണ് എനിയ്ക്കിപ്പോൾ വിശ്വസിയ്ക്കുവാൻ ഉള്ളത്. എന്നാലും മുങ്കൂർ തീരുമാനിച്ചതനുസരിച്ച് ആണെങ്കിൽ താക്കോലും വാങ്ങി ഇവിടെ ഉച്ചയ്ക്ക് മുമ്പ് എത്തേണ്ടിയിരുന്നു, അത്യാവശ്യസാധനങ്ങൾ ഉൾപ്പെടെ പലതും വാങ്ങാൻ ഉണ്ടായിരുന്നു, ഫോട്ടോയിലൂടെ അല്ലാതെ കണ്ടിട്ടില്ലാത്ത ഈ വീട് പകൽ വെളിച്ചത്തിൽ ഒന്ന് പരിചയപ്പെടാമായിരുന്നു. എന്തായാലും ഈ നഗരത്തിൽ എത്തി അവനെ കണ്ട് താക്കോലും വാങ്ങി ഇവിടയെത്തിയപ്പോൾ രാത്രി ഏറെയായിരിയ്ക്കുന്നു.
വാതിൽ തുറന്ന് അകത്ത് കയറി സ്വിച്ച് ഇട്ടെങ്കിലും ലൈറ്റ് ഒന്നും കത്തിയില്ല, ആകെ ഒരു ഫാൻ മാത്രം അൽപ്പം ഒച്ചയുണ്ടാക്കി തിരിഞ്ഞതിനാൽ കറണ്ട് ഉണ്ട് എന്ന് മനസ്സിലായി. അൽപ്പം നേരം ആ ഇരുളിൽ നിന്നപ്പോൾ കുറച്ച് ഒക്കെ കാഴ്ച്ച തെളിഞ്ഞ് വന്ന്, അതിനു പ്രധാനകാരണം ആ കെട്ടിടത്തിനു തൊട്ട് പിന്നിലായി ജ്വലിച്ച് നിന്ന ഒരു തെരുവ് വിളക്കായിരുന്നു. ഇരുളിൽ തന്നെ ഹാളിലും, മറ്റ് മുറികളിലും കടന്ന് ലൈറ്റ് ഇടാൻ ശ്രമിച്ചെങ്കിലും ഫലം നിരാശയായിരുന്നു, ഒരു മുറിയിലും ലൈറ്റ് എരിയുകയുണ്ടായില്ല.
ഇതിനകം പൊരുത്തപ്പെട്ടു കഴിഞ്ഞ ഇരുളിലെ വെളിച്ചത്തിൽ ശയനമുറിയിലെ കട്ടിലും, നീലനിറത്തിലെ വിരിയും, തലയിണയും തെളിഞ്ഞതോടെ യാത്രയുടെ ക്ഷീണവും, അലച്ചിലിനും വിരാമമിടാൻ ഒരു ഉറക്കമാകാം, ബാക്കിയൊക്കെ നാളെ പുലർന്നിട്ട് എന്ന ചിന്ത മനസ്സിൽ നിറഞ്ഞു. എങ്കിലും പ്രതീക്ഷിച്ച അത്ര വേഗത്തിൽ ഉറക്കം തഴുകിയില്ല, ഏകാന്തതയുടെ ചില്ലകൾ ചിന്തകൾ പൂവിടാൻ വെമ്പുന്നവയാണെന്ന തിരിച്ചറിവ് ഈയിടെയായി കൂടിക്കൂടി വരുന്നു.
ഇത് അവന്റെ ഫ്ളാറ്റാണ്, ഇവിടെ അവൻ എത്രയോ ദിവസങ്ങൾ താമസിച്ചിരിയ്ക്കും, അന്തിയുറങ്ങിയിരിയ്ക്കും, എന്നിട്ടും ഇന്ന് അപരിചിതമായ ഈ സ്ഥലത്ത് എന്നെ എന്തേ അവൻ തനിച്ചാക്കി? അവനെനിയ്ക്ക് ആരാണ്? കാമുകനോ, അവശേഷിയ്ക്കുന്ന ജീവിതത്തിന്റെ പങ്കാളിയോ, അതോ ജീവിതത്തിനും മരണത്തിനുമിടയിലെ ഗേറ്റ്കീപ്പറോ?
എന്നാണവനെ ആദ്യമായി കണ്ടുമുട്ടിയത്? എങ്ങനെയാണ് ഇത്രമേൽ അടുത്തത്? ഇനിയുള്ള ജീവിതം അവനോടൊപ്പമാകണമെന്ന് തീരുമാനിച്ചപ്പോഴാണൊ ഒരു പൊരുത്തക്കേട് ആദ്യമായി കണ്ടത്ത്? അവനൊരിയ്ക്കലും ഈ ബന്ധം പരസ്യമായി സമ്മതിയ്ക്കാനോ ഔദ്യോഗിക കെട്ടുപാടുകളിലേയ്ക്ക് നയിയ്ക്കുവാനോ ഒരുക്കമായിരുന്നില്ല. മറ്റൊരു ബന്ധത്തിലേയ്ക്ക്, ജീവിതത്തിലേയ്ക്ക് താനും പോകുമായിരുന്നില്ലേ? തന്റെ ജീവിതം കുറേശ്ശെയായി കാർന്നു തിന്നുന്ന ഈ രോഗത്തിന്റെ പിടിയിലമർന്നില്ലായിരുന്നെങ്കിൽ..
ഈ രോഗത്തിന്റെ പിടിയിലമരുന്നതും, മരണമെന്ന ഇരുളിലേയ്ക്ക് ക്രമേണ അടുക്കുകയാണെന്നറിഞ്ഞപ്പോഴും അവനിൽ അതേ ഭാവം തുടർന്നു, ഒരു സംരക്ഷകന്റെ വേഷം അവൻ സ്വയം അണിഞ്ഞു, ഇപ്പോൾ ആഗതമായ ശസ്ത്രക്രിയയ്ക്കായി കൽക്കട്ട നഗരത്തിലെ പ്രമുഖ ആശുപത്രിയിൽ വേണ്ട സൗകര്യങ്ങൾ ചെയ്തതും, അതു വരെ താമസിയ്ക്കാൻ അവന്റെ ഈ ഫ്ളാറ്റ് തന്നതുമെല്ലാം അവനിലെ കാമുകനും, രക്ഷകനും തെല്ലും മടിയില്ലതെ ആണെന്നുറപ്പുണ്ട്, ആ വിശ്വാസത്തിന്റെ കരുത്തിൽ ഈ വിളക്കുകൾ തെളിയാത്ത അപരിചതമായ മുറിയിലെ കിടക്കയിലും ഞാൻ സുരക്ഷിതത്വവും, ധൈര്യവും അനുഭവിച്ച് ഉറങ്ങട്ടേ...
ഇന്നത്തെ പ്രഭാതത്തിൽ ഞാൻ ഈ ഫ്ളാറ്റിന്റെ ഹാളും, മറ്റു മുറികളും, അടുക്കളയും, ബാൽക്കണിയും, വരാന്തയുമൊക്കെ വിശദമായി കണ്ടു, എല്ലാം അടിച്ചു വാരി തുടച്ച് വൃത്തിയാക്കിയിരുന്നു, അലമാരകളും, മേശവലിപ്പുകളുമെല്ലാം കാലിയായിരുന്നു, ഒരെണ്ണമൊഴികെ. ഞാൻ കിടന്നിരുന്ന ബെഡ്രൂമിലെ അലമാരയിലെ ഒരു അറിയിൽ ആണത് കണ്ടത്. വളരെ വിലകൂടിയ തരത്തിലുള്ള ഒരു പാന്റി!
വാതിൽ തുറന്ന് അകത്ത് കയറി സ്വിച്ച് ഇട്ടെങ്കിലും ലൈറ്റ് ഒന്നും കത്തിയില്ല, ആകെ ഒരു ഫാൻ മാത്രം അൽപ്പം ഒച്ചയുണ്ടാക്കി തിരിഞ്ഞതിനാൽ കറണ്ട് ഉണ്ട് എന്ന് മനസ്സിലായി. അൽപ്പം നേരം ആ ഇരുളിൽ നിന്നപ്പോൾ കുറച്ച് ഒക്കെ കാഴ്ച്ച തെളിഞ്ഞ് വന്ന്, അതിനു പ്രധാനകാരണം ആ കെട്ടിടത്തിനു തൊട്ട് പിന്നിലായി ജ്വലിച്ച് നിന്ന ഒരു തെരുവ് വിളക്കായിരുന്നു. ഇരുളിൽ തന്നെ ഹാളിലും, മറ്റ് മുറികളിലും കടന്ന് ലൈറ്റ് ഇടാൻ ശ്രമിച്ചെങ്കിലും ഫലം നിരാശയായിരുന്നു, ഒരു മുറിയിലും ലൈറ്റ് എരിയുകയുണ്ടായില്ല.
ഇതിനകം പൊരുത്തപ്പെട്ടു കഴിഞ്ഞ ഇരുളിലെ വെളിച്ചത്തിൽ ശയനമുറിയിലെ കട്ടിലും, നീലനിറത്തിലെ വിരിയും, തലയിണയും തെളിഞ്ഞതോടെ യാത്രയുടെ ക്ഷീണവും, അലച്ചിലിനും വിരാമമിടാൻ ഒരു ഉറക്കമാകാം, ബാക്കിയൊക്കെ നാളെ പുലർന്നിട്ട് എന്ന ചിന്ത മനസ്സിൽ നിറഞ്ഞു. എങ്കിലും പ്രതീക്ഷിച്ച അത്ര വേഗത്തിൽ ഉറക്കം തഴുകിയില്ല, ഏകാന്തതയുടെ ചില്ലകൾ ചിന്തകൾ പൂവിടാൻ വെമ്പുന്നവയാണെന്ന തിരിച്ചറിവ് ഈയിടെയായി കൂടിക്കൂടി വരുന്നു.
ഇത് അവന്റെ ഫ്ളാറ്റാണ്, ഇവിടെ അവൻ എത്രയോ ദിവസങ്ങൾ താമസിച്ചിരിയ്ക്കും, അന്തിയുറങ്ങിയിരിയ്ക്കും, എന്നിട്ടും ഇന്ന് അപരിചിതമായ ഈ സ്ഥലത്ത് എന്നെ എന്തേ അവൻ തനിച്ചാക്കി? അവനെനിയ്ക്ക് ആരാണ്? കാമുകനോ, അവശേഷിയ്ക്കുന്ന ജീവിതത്തിന്റെ പങ്കാളിയോ, അതോ ജീവിതത്തിനും മരണത്തിനുമിടയിലെ ഗേറ്റ്കീപ്പറോ?
എന്നാണവനെ ആദ്യമായി കണ്ടുമുട്ടിയത്? എങ്ങനെയാണ് ഇത്രമേൽ അടുത്തത്? ഇനിയുള്ള ജീവിതം അവനോടൊപ്പമാകണമെന്ന് തീരുമാനിച്ചപ്പോഴാണൊ ഒരു പൊരുത്തക്കേട് ആദ്യമായി കണ്ടത്ത്? അവനൊരിയ്ക്കലും ഈ ബന്ധം പരസ്യമായി സമ്മതിയ്ക്കാനോ ഔദ്യോഗിക കെട്ടുപാടുകളിലേയ്ക്ക് നയിയ്ക്കുവാനോ ഒരുക്കമായിരുന്നില്ല. മറ്റൊരു ബന്ധത്തിലേയ്ക്ക്, ജീവിതത്തിലേയ്ക്ക് താനും പോകുമായിരുന്നില്ലേ? തന്റെ ജീവിതം കുറേശ്ശെയായി കാർന്നു തിന്നുന്ന ഈ രോഗത്തിന്റെ പിടിയിലമർന്നില്ലായിരുന്നെങ്കിൽ..
ഈ രോഗത്തിന്റെ പിടിയിലമരുന്നതും, മരണമെന്ന ഇരുളിലേയ്ക്ക് ക്രമേണ അടുക്കുകയാണെന്നറിഞ്ഞപ്പോഴും അവനിൽ അതേ ഭാവം തുടർന്നു, ഒരു സംരക്ഷകന്റെ വേഷം അവൻ സ്വയം അണിഞ്ഞു, ഇപ്പോൾ ആഗതമായ ശസ്ത്രക്രിയയ്ക്കായി കൽക്കട്ട നഗരത്തിലെ പ്രമുഖ ആശുപത്രിയിൽ വേണ്ട സൗകര്യങ്ങൾ ചെയ്തതും, അതു വരെ താമസിയ്ക്കാൻ അവന്റെ ഈ ഫ്ളാറ്റ് തന്നതുമെല്ലാം അവനിലെ കാമുകനും, രക്ഷകനും തെല്ലും മടിയില്ലതെ ആണെന്നുറപ്പുണ്ട്, ആ വിശ്വാസത്തിന്റെ കരുത്തിൽ ഈ വിളക്കുകൾ തെളിയാത്ത അപരിചതമായ മുറിയിലെ കിടക്കയിലും ഞാൻ സുരക്ഷിതത്വവും, ധൈര്യവും അനുഭവിച്ച് ഉറങ്ങട്ടേ...
ഇന്നത്തെ പ്രഭാതത്തിൽ ഞാൻ ഈ ഫ്ളാറ്റിന്റെ ഹാളും, മറ്റു മുറികളും, അടുക്കളയും, ബാൽക്കണിയും, വരാന്തയുമൊക്കെ വിശദമായി കണ്ടു, എല്ലാം അടിച്ചു വാരി തുടച്ച് വൃത്തിയാക്കിയിരുന്നു, അലമാരകളും, മേശവലിപ്പുകളുമെല്ലാം കാലിയായിരുന്നു, ഒരെണ്ണമൊഴികെ. ഞാൻ കിടന്നിരുന്ന ബെഡ്രൂമിലെ അലമാരയിലെ ഒരു അറിയിൽ ആണത് കണ്ടത്. വളരെ വിലകൂടിയ തരത്തിലുള്ള ഒരു പാന്റി!
പുലിയുടെ പടമുള്ള, അതിമൃദുവായ, മിനുസമുള്ള, വരണ്ട വയലിൽ പുതുമഴ വീഴുമ്പോളുയരുന്ന മണ്ണിന്റെ മാദകഗന്ധമുള്ള, അകത്ത് എന്തോ ഉണങ്ങിപ്പിടിച്ച വെളുത്ത ഒരു അടയാളമുള്ള ആ പാന്റി ഞാൻ കൈകൊണ്ട് എടുത്ത് പരിശോധിച്ചു. ഇതാരുടേതായിരിയ്ക്കും? ഇത്തരത്തിലൊന്ന് ധരിയ്ക്കുന്നവൾ സമ്പന്നയാവണം, ഇതു പോലൊരു കറ അടിവസ്ത്രത്തിന്റെ ഉള്ളീൽ തുടകളുടെ ഇടുക്കിൽ വരുന്നിടത്ത് കാണപ്പെടുന്നത് ഒരു രീതിയിലേ ആവൂ, അതിന് ഒരർത്ഥമേ ഉള്ളൂ..
ഇത് അവന്റെ സ്വകാര്യ ഫ്ളാറ്റാണെന്ന് നിശ്ചയമുള്ളതിനാൽ ഇതിന്റെ ഉടമയ്ക്ക് അവനുമായി ഏതു തരത്തിലുള്ള ബന്ധമാവും ഉണ്ടാവുക? എന്തിനാണ് ഇത് മാത്രം ഇവിടെ ഉപേക്ഷിച്ചത്? എല്ലാം വൃത്തിയാക്കിയപ്പോഴും ഇത് മാത്രം ഉപേക്ഷിയ്ക്കാതെ സൂക്ഷിച്ചതെന്തിന്? ഒരു സ്മാരകമോ, ഓർമ്മക്കുറിപ്പോ? അത് ഞാൻ ആദ്യം വേസ്റ്റിൽ ഇടാനാണ് ആഗ്രഹിച്ചത്, എന്നാൽ അതിന്റെ വില എനിയ്ക്ക് ഏകദേശം അറിയാമായിരുന്നത് കൊണ്ടോ, മറ്റൊരു ആകാംഷ കൊണ്ടോ തിരിച്ച് ആ അറയിൽ തന്നെ നിക്ഷേപിച്ച ശേഷം ഞാൻ വാഷ്ബേസിനിൽ ഹാൻഡ്വാഷ് ഉപയോഗിച്ച് കൈകൾ ഒന്നു രണ്ട് തവണ കഴുകി, മണപ്പിച്ചപ്പോഴും ആ വയലിൽ ഉഴുതുമറിയ്ക്കുന്ന മണ്ണിന്റെ ഗന്ധം എന്റെ കൈകളെ വിട്ടകന്നിരുന്നില്ല.
പ്രാതലും, ഉച്ചഭക്ഷണവും, വീട്ടിലെ അടുക്കിപ്പെറുക്കലുമല്ലാതെ എനിയ്ക്ക് അന്നെവിടേയും പോകുവാൻ കഴിഞ്ഞില്ല, ക്ഷീണം കാരണം ഒന്നിനും ഒരു താൽപ്പര്യം തോന്നുന്നില്ലെന്നതിനാൽ കിടക്കയിൽ ഏറെ നേരം കഴിച്ചു കൂട്ടി. അപ്പോൾ അവൾ വീണ്ടും മനസ്സിലേയ്ക്ക് കടന്നു വന്നു. പുലിയുടെ ചിത്രമുള്ള ആ അടിവസ്ത്രത്തിൽ തന്റെ രതിയുടെ ചെപ്പുകൾ മറച്ചിരുന്ന അവൾക്ക് സ്വാഭാവികമായി വന്യമായ കാമവും രതിസമ്പ്രദായങ്ങളുമായിരിക്കില്ലേ? എന്നിലും പതിന്മടങ്ങ് ആവേശവും, ആസക്തിയും അവളിൽ ഉണ്ടായിരുന്നിരിയ്ക്കില്ലേ? അങ്ങനെയുള്ള അവൾ അവന്റെ ഇണയായിരുന്നെങ്കിൽ പിന്നെ എനിയ്ക്ക് എങ്ങനെ കടന്നു വരാൻ സാധിച്ചു?
അലസവും ഉറക്കം തൂങ്ങിയതുമായ ഒരു സയാഹ്നവും, രാത്രി ഭക്ഷണത്തിവും കടന്ന് ഞാൻ മടിച്ചു നിൽക്കുന്ന നിദ്രയെ ക്ഷണിച്ച് കൊണ്ടിരുന്നപ്പോൾ ആണത് സംഭവിച്ചത് എന്റെ അടിവസ്ത്രങ്ങളിലെ നനവും, ഉള്ളീൽ നിന്നു ചൂടോടെ പൊഴിയുന്ന ആലിപ്പഴങ്ങളുടെ സമ്മർദ്ദവും അനുഭവപ്പെട്ടു. ബാത്ത് റൂമിലെത്തി പരിശോധിച്ചപ്പോൾ ഋതുവായെന്ന് സ്ഥിരീകരിച്ചു.
അപ്പോഴാണ് ആ ഓർമ്മ എനിയ്ക്കുണ്ടായത് ഇന്നലെ വാങ്ങാൻ കഴിയാതിരുന്ന അത്യാവശ്യസാധനങ്ങളിലൊന്ന് പാഡ്ഡ്സ്സ് ആയിരുന്നു എന്ന്. ഇപ്പോൾ സമയം 10 മണി കഴിഞ്ഞിരിയ്ക്കുന്നു, ഇനി എന്തു ചെയ്യും? ഞാൻ വരാന്തയിൽ ഇറങ്ങി നോക്കി, അകലെ ഗേറ്റിനു വെളിയിൽ തുറന്ന കടയുടെ ലൈറ്റ് കാണുന്നുണ്ട്, അത് ഒരു മെഡിക്കൽസ്റ്റോറിന്റേതാണ്. ഏതായാലും അങ്ങനെ പാഡ്ഡ്സ്സ് സംഘടിപ്പിയ്ക്കാനായി, ഇനി അത് ധരിയ്ക്കണമെങ്കിൽ പാന്റി? ഞാൻ എന്റെ ബാഗുകൾ മുഴുവൻ തിരഞ്ഞു, ഇല്ല അടിവസ്ത്രങ്ങൾ പാക്ക് ചെയ്ത് വച്ചിരുന്ന കവർ ഞാൻ എടുക്കാൻ മറന്നിരിയ്ക്കുന്നു. ഇന്നലെ ധരിച്ചിരുന്നത് ഞാൻ വെള്ളത്തിൽ മുക്കിയിട്ടെങ്കിലും മടി മൂലം കഴുകിയിട്ടിരുന്നില്ല, ഇത് എന്നിലെ ദൂഷിതരക്തത്തിൽ മുങ്ങിയും പോയിരിയ്ക്കുന്നു. വെള്ളത്തിൽ മുക്കിയിട്ടതിനെ പിഴിഞ്ഞെടുത്താലും, ഇതിനെ കഴുകിയെടുത്താലും നനവു സഹിച്ച് ഈ അസ്വസ്ഥതകൾക്കിടയിൽ ഈർഷയൊടെ ഉറങ്ങാതിരിയ്ക്കണം.
അപ്പോഴാണ് ആ അലമാരയിലെ പുലിയുടെ ചിത്രമുള്ള ആ പാന്റി വീണ്ടും മനസ്സിലേയ്ക്ക് കടന്ന് വന്നത്. അത് എന്റെ ശരീരത്തിൽ ചേർന്ന് കിടക്കുന്നത് എനിയ്ക്ക് ഓർക്കാൻ പോലും സാധിച്ചില്ല, പിന്നീട് പാഡല്ലേ ശരീരത്തിൽ സ്പർശ്ശിയ്ക്കുന്നത്? അല്ലാതെ ഉള്ളിടത്ത് വേറെ തുണി ഉപയോഗിയ്ക്കാം എന്നാലും നനവില്ലാതെ കിടക്കാമല്ലോ.. കഴിയുമെങ്കിൽ ഉറങ്ങണം ഈ നീറ്റലും, വയറുവേദനയും മറ്റസ്വസ്ഥതകളും മറന്ന്...
വീണ്ടും ഞാൻ ആ അറ തുറന്നു, ആ പാന്റി കയ്യിലെടുത്ത് അതിൽ പാഡു കയറ്റി ധരിച്ചു, പാശില്ലാത്ത ഭാഗങ്ങളിൽ എന്റെ തുണിയാൽ പൊതിയുവാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പിന്നീട് കിടക്കയെ ശരണം പ്രാപിച്ചപ്പോൾ എനിയ്ക്ക് പതിവില്ലാത്ത ഒരു ഉന്മേഷം അനുഭവപ്പെടുന്നുണ്ടായിരുന്നു.
കണ്ണൊന്നടഞ്ഞ് വന്നപ്പോൾ ഒരു ഞരുക്കം ആദ്യം മെല്ലെയും പിന്നീട് ഉച്ചത്തിലും കേട്ടുവോ? ആ ഫാൻ ശബ്ദം കാരണം ഓഫ് ചെയ്തതായിരുന്നല്ലോ, പിന്നെന്താണീ മുരളലും, മൂളലും? ഭിത്തിയിൽ ചുവർചിത്രങ്ങൾ ഉണ്ടായിരുന്നുവോ? ഞാനത് ശ്രദ്ധിച്ചിരുന്നില്ല, ഇപ്പോൾ ഈ ഇരുട്ടിലും അവ ത്രിമാനത കൈവന്ന് ചലിച്ച് തുടങ്ങുന്നോ? അതെ ആ ചുവർ ചിത്രങ്ങളിലെ പുരുഷനും സ്ത്രീയും ഇണചേരുകയാണ്, അവരുടെ രതിയുടെ താളമേളങ്ങളും വാദ്യഘോഷങ്ങളുമാണിവിടെ മുഴങ്ങുന്നത്.
ഇത് അവന്റെ സ്വകാര്യ ഫ്ളാറ്റാണെന്ന് നിശ്ചയമുള്ളതിനാൽ ഇതിന്റെ ഉടമയ്ക്ക് അവനുമായി ഏതു തരത്തിലുള്ള ബന്ധമാവും ഉണ്ടാവുക? എന്തിനാണ് ഇത് മാത്രം ഇവിടെ ഉപേക്ഷിച്ചത്? എല്ലാം വൃത്തിയാക്കിയപ്പോഴും ഇത് മാത്രം ഉപേക്ഷിയ്ക്കാതെ സൂക്ഷിച്ചതെന്തിന്? ഒരു സ്മാരകമോ, ഓർമ്മക്കുറിപ്പോ? അത് ഞാൻ ആദ്യം വേസ്റ്റിൽ ഇടാനാണ് ആഗ്രഹിച്ചത്, എന്നാൽ അതിന്റെ വില എനിയ്ക്ക് ഏകദേശം അറിയാമായിരുന്നത് കൊണ്ടോ, മറ്റൊരു ആകാംഷ കൊണ്ടോ തിരിച്ച് ആ അറയിൽ തന്നെ നിക്ഷേപിച്ച ശേഷം ഞാൻ വാഷ്ബേസിനിൽ ഹാൻഡ്വാഷ് ഉപയോഗിച്ച് കൈകൾ ഒന്നു രണ്ട് തവണ കഴുകി, മണപ്പിച്ചപ്പോഴും ആ വയലിൽ ഉഴുതുമറിയ്ക്കുന്ന മണ്ണിന്റെ ഗന്ധം എന്റെ കൈകളെ വിട്ടകന്നിരുന്നില്ല.
പ്രാതലും, ഉച്ചഭക്ഷണവും, വീട്ടിലെ അടുക്കിപ്പെറുക്കലുമല്ലാതെ എനിയ്ക്ക് അന്നെവിടേയും പോകുവാൻ കഴിഞ്ഞില്ല, ക്ഷീണം കാരണം ഒന്നിനും ഒരു താൽപ്പര്യം തോന്നുന്നില്ലെന്നതിനാൽ കിടക്കയിൽ ഏറെ നേരം കഴിച്ചു കൂട്ടി. അപ്പോൾ അവൾ വീണ്ടും മനസ്സിലേയ്ക്ക് കടന്നു വന്നു. പുലിയുടെ ചിത്രമുള്ള ആ അടിവസ്ത്രത്തിൽ തന്റെ രതിയുടെ ചെപ്പുകൾ മറച്ചിരുന്ന അവൾക്ക് സ്വാഭാവികമായി വന്യമായ കാമവും രതിസമ്പ്രദായങ്ങളുമായിരിക്കില്ലേ? എന്നിലും പതിന്മടങ്ങ് ആവേശവും, ആസക്തിയും അവളിൽ ഉണ്ടായിരുന്നിരിയ്ക്കില്ലേ? അങ്ങനെയുള്ള അവൾ അവന്റെ ഇണയായിരുന്നെങ്കിൽ പിന്നെ എനിയ്ക്ക് എങ്ങനെ കടന്നു വരാൻ സാധിച്ചു?
അലസവും ഉറക്കം തൂങ്ങിയതുമായ ഒരു സയാഹ്നവും, രാത്രി ഭക്ഷണത്തിവും കടന്ന് ഞാൻ മടിച്ചു നിൽക്കുന്ന നിദ്രയെ ക്ഷണിച്ച് കൊണ്ടിരുന്നപ്പോൾ ആണത് സംഭവിച്ചത് എന്റെ അടിവസ്ത്രങ്ങളിലെ നനവും, ഉള്ളീൽ നിന്നു ചൂടോടെ പൊഴിയുന്ന ആലിപ്പഴങ്ങളുടെ സമ്മർദ്ദവും അനുഭവപ്പെട്ടു. ബാത്ത് റൂമിലെത്തി പരിശോധിച്ചപ്പോൾ ഋതുവായെന്ന് സ്ഥിരീകരിച്ചു.
അപ്പോഴാണ് ആ ഓർമ്മ എനിയ്ക്കുണ്ടായത് ഇന്നലെ വാങ്ങാൻ കഴിയാതിരുന്ന അത്യാവശ്യസാധനങ്ങളിലൊന്ന് പാഡ്ഡ്സ്സ് ആയിരുന്നു എന്ന്. ഇപ്പോൾ സമയം 10 മണി കഴിഞ്ഞിരിയ്ക്കുന്നു, ഇനി എന്തു ചെയ്യും? ഞാൻ വരാന്തയിൽ ഇറങ്ങി നോക്കി, അകലെ ഗേറ്റിനു വെളിയിൽ തുറന്ന കടയുടെ ലൈറ്റ് കാണുന്നുണ്ട്, അത് ഒരു മെഡിക്കൽസ്റ്റോറിന്റേതാണ്. ഏതായാലും അങ്ങനെ പാഡ്ഡ്സ്സ് സംഘടിപ്പിയ്ക്കാനായി, ഇനി അത് ധരിയ്ക്കണമെങ്കിൽ പാന്റി? ഞാൻ എന്റെ ബാഗുകൾ മുഴുവൻ തിരഞ്ഞു, ഇല്ല അടിവസ്ത്രങ്ങൾ പാക്ക് ചെയ്ത് വച്ചിരുന്ന കവർ ഞാൻ എടുക്കാൻ മറന്നിരിയ്ക്കുന്നു. ഇന്നലെ ധരിച്ചിരുന്നത് ഞാൻ വെള്ളത്തിൽ മുക്കിയിട്ടെങ്കിലും മടി മൂലം കഴുകിയിട്ടിരുന്നില്ല, ഇത് എന്നിലെ ദൂഷിതരക്തത്തിൽ മുങ്ങിയും പോയിരിയ്ക്കുന്നു. വെള്ളത്തിൽ മുക്കിയിട്ടതിനെ പിഴിഞ്ഞെടുത്താലും, ഇതിനെ കഴുകിയെടുത്താലും നനവു സഹിച്ച് ഈ അസ്വസ്ഥതകൾക്കിടയിൽ ഈർഷയൊടെ ഉറങ്ങാതിരിയ്ക്കണം.
അപ്പോഴാണ് ആ അലമാരയിലെ പുലിയുടെ ചിത്രമുള്ള ആ പാന്റി വീണ്ടും മനസ്സിലേയ്ക്ക് കടന്ന് വന്നത്. അത് എന്റെ ശരീരത്തിൽ ചേർന്ന് കിടക്കുന്നത് എനിയ്ക്ക് ഓർക്കാൻ പോലും സാധിച്ചില്ല, പിന്നീട് പാഡല്ലേ ശരീരത്തിൽ സ്പർശ്ശിയ്ക്കുന്നത്? അല്ലാതെ ഉള്ളിടത്ത് വേറെ തുണി ഉപയോഗിയ്ക്കാം എന്നാലും നനവില്ലാതെ കിടക്കാമല്ലോ.. കഴിയുമെങ്കിൽ ഉറങ്ങണം ഈ നീറ്റലും, വയറുവേദനയും മറ്റസ്വസ്ഥതകളും മറന്ന്...
വീണ്ടും ഞാൻ ആ അറ തുറന്നു, ആ പാന്റി കയ്യിലെടുത്ത് അതിൽ പാഡു കയറ്റി ധരിച്ചു, പാശില്ലാത്ത ഭാഗങ്ങളിൽ എന്റെ തുണിയാൽ പൊതിയുവാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പിന്നീട് കിടക്കയെ ശരണം പ്രാപിച്ചപ്പോൾ എനിയ്ക്ക് പതിവില്ലാത്ത ഒരു ഉന്മേഷം അനുഭവപ്പെടുന്നുണ്ടായിരുന്നു.
കണ്ണൊന്നടഞ്ഞ് വന്നപ്പോൾ ഒരു ഞരുക്കം ആദ്യം മെല്ലെയും പിന്നീട് ഉച്ചത്തിലും കേട്ടുവോ? ആ ഫാൻ ശബ്ദം കാരണം ഓഫ് ചെയ്തതായിരുന്നല്ലോ, പിന്നെന്താണീ മുരളലും, മൂളലും? ഭിത്തിയിൽ ചുവർചിത്രങ്ങൾ ഉണ്ടായിരുന്നുവോ? ഞാനത് ശ്രദ്ധിച്ചിരുന്നില്ല, ഇപ്പോൾ ഈ ഇരുട്ടിലും അവ ത്രിമാനത കൈവന്ന് ചലിച്ച് തുടങ്ങുന്നോ? അതെ ആ ചുവർ ചിത്രങ്ങളിലെ പുരുഷനും സ്ത്രീയും ഇണചേരുകയാണ്, അവരുടെ രതിയുടെ താളമേളങ്ങളും വാദ്യഘോഷങ്ങളുമാണിവിടെ മുഴങ്ങുന്നത്.
പെട്ടെന്ന് ഞാൻ അവരിൽ നിന്ന് എന്നിലേയ്ക്ക് തിരിഞ്ഞു; ആ പാന്റി എന്റെ ശരീരത്തോട് ചേർന്ന് കിടക്കുന്നു, ഞാൻ അതിനെ അകറ്റി നിർത്താൻ ഉപയോഗിച്ച തുണികളെല്ലാം നഷ്ടമായിരിയ്ക്കുന്നു. സാധാരണ ഈ ദിവസം അനുഭവപ്പെടുന്ന വയറു വേദനയോ, നീറ്റലോ, ചൂടുപ്രവാഹമോ ഒന്നും അനുഭവപ്പെടുന്നില്ല പകരം എന്നിൽ പൊതുവേ ഊഷ്മാവുയരുന്ന ഒരു 14 ആം ദിനം പോലെ വികാരങ്ങൾ നിറയുന്നത് ഞാൻ അറിഞ്ഞു. ഞാൻ എന്റെ കൈകളാൽ ശരീരമാകെ ഒന്നുഴിഞ്ഞു, ഇത് എനിയ്ക്ക് അപരിചിതമായ ഒരു ശരീരമായി അനുഭവപ്പെട്ടു, ഇത് ഞാനാണോ? എന്റെ തുടകളുടെ സംഗമസ്ഥാനം പൊതുവേ ഉൾവലിഞ്ഞതാണ്, അതിനാൽ തന്നെ പീരീഡ്സ്സിനോടനുബന്ധിച്ച് പാഡുകൾ വച്ചാൽ പോലും അവ അടിവയറിന്റെ ഒപ്പമേ എത്തൂ, ഒട്ടും ഉയർന്ന് നിൽക്കില്ല, എന്നാൽ ഇപ്പോൾ എന്റെ പ്ളാവില പോലെയുള്ള ആ അവയവം മുഴുവൻ അടുപ്പിച്ച് പിടിച്ച തുടകൾക്ക് മുകളിലെത്തിയിരിയ്ക്കുന്നു, പാഡുകൾ ഉയർന്ന് നിൽക്കുന്നു, ഞാൻ ഞാനല്ലാതായി മാറിയിരിയ്ക്കുന്നു, അതേ ഞാൻ അവൾ ആയിരിയ്ക്കുന്നു!
ഞാൻ അവളെ അറിഞ്ഞ് തുടങ്ങുകയായിരുന്നു, അവളിലെ വന്യമായ രാഗങ്ങൾ അറിയുകയായിരുന്നു, അവൾക്ക് അവൻ ആരായിരുന്നു എന്ന് അറിയുകയായിരുന്നു. അവൾ അന്യാധീനയായിരുന്നു, ബന്ധങ്ങളും ബന്ധനങ്ങളുമുള്ള കുടുംബിനി ആയിരുന്നു, എങ്കിലും അവൾ അവനിൽ അരുരാഗിണിയായി, അവന്റെ പ്രണയത്തിൽ പൂത്ത് തളിർത്ത് എല്ലാം മറന്ന് അവനു വശംവദയായി. ഭർത്താവ്, കുട്ടികൾ, കുടുംബം, സാമൂഹത്തിലെ വിലയും നിലയും, കുടുംബത്തിന്റെ സൽപ്പേർ എന്നിവ ഒരു വശത്തും, ഒഴിവാക്കാൻ കഴിയാതെ ആത്മാവിന്റെ അംശമായി മാറിയ പ്രണയം മറുവശത്ത്; ഇതിനിടയിൽഅവിടെ അവൾ അനുഭവിച്ച ഉത്കണ്ഠ, വേദന, പാരവശ്യം, കഷ്ടപ്പാടുകൾ, അപമാനം, ഭീതി എല്ലാം എന്നിൽ മാറി മാറി നിറഞ്ഞ് കവിഞ്ഞു, ഞാൻ അവളായി മാറി!
ഇപ്പോൾ ആ ഭിത്തിയിൽ സ്ത്രീ രൂപം അവിടെ ഇല്ലേ? ആ പുരുഷൻ അതവനല്ലേ? അവൻ ഇപ്പോൾ ഈ കട്ടിലിൽ എന്നോടൊപ്പം ശയിയ്ക്കുകയല്ലേ? അതോ അവളോടൊപ്പമോ? അവന്റെ മുഖം എന്റെ കഴുത്തിനു പിന്നിൽ അമരുകയാണ്, അവന്റെ ശ്വാസം എന്റെ മുടിയിഴകളിൽ പടരുന്നു, അവന്റെ ചുണ്ടുകൾ എന്റെ മാറിടത്തിലെത്തിയിരിയ്ക്കുന്നു, രോഗഗ്രസ്തമായ എന്റെ ആ സ്തനത്തിൽ ഇപ്പോൾ വേദനയില്ല, സുഖകരമായ തുടിപ്പുകൾ മാത്രം! അവന്റെ ചുണ്ടുകൾ എന്റെ മുലക്കണ്ണുകളിൽ മുത്തമിട്ട് വലിച്ചെടുക്കുമ്പൊൾ എന്നിലെ മരണം പുറത്തെയ്ക്കൊഴുകി പോവുകയല്ലേ... ഇനി എന്തിനാണൊരു ശസ്ത്രക്രിയ?
അവന്റെ ചുണ്ടുകൾ എന്റെ ശരീരമാകെ ഉഴുതുമറിയ്ക്കുന്നു, എന്റെ പൊക്കിൾച്ചുഴിയിലും നാഭീതടത്തിലും നിൽക്കാതെ അതെന്റെ ഗുഹ്യഭാഗങ്ങളിൽ അമരുന്നു. എന്നിൽ പുതിയ മലരുകൾ വിടരുന്നു, യോനിയുടെ മുഖത്ത്, പുടങ്ങളിൽ, ദളങ്ങളിൽ, കൃസരിയിലൊക്കെ അവന്റെ ചുണ്ടുകൾ മുത്തിക്കുടിയ്ക്കുമ്പോൾ എന്നിലെ ദുഷിച്ച രക്തത്തിന്റെ സാന്നിദ്ധ്യം അവിടെയില്ലെന്നത് എന്നെ അമ്പരപ്പിച്ചു! സാധാരണയിൽ കവിഞ്ഞ ഒരു തരിപ്പും ചൊറിച്ചിലും കൃസരിയിൽ അനുഭവപ്പെട്ടു, അവനവിടെ ഒന്നാഞ്ഞ് കടിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ച് തീരും മുമ്പേ അതും സംഭവിച്ചു.
ഞാൻ പൂർണ്ണമായി വിവസ്ത്രയാക്കപ്പെടുകയാണ്; ഇത് ഞാനാണോ? എന്റെ മൂക്കുകളും കക്ഷവുമൊന്നും ഇങ്ങനെ വിയർക്കാറില്ല, പൊക്കിൾ മുതൽ അടിവയർ വരെ രോമരാജികൾ ഇങ്ങനെ എഴുന്നു നിൽക്കാറില്ല, ഇപ്പോൾ പൂർണ്ണ നഗ്നയായി ഈ കിടക്കുന്നത് അവളല്ലേ? അവൻ എന്റെ മുകളിലായി മാറത്ത് മാറും, അരയിലരയും, തുടയിൽ തുടയും, മുട്ടിൽ മുട്ടും, കണങ്കാലുകൾക്ക് മുകളിൽ കണങ്കാലുമായി കിടക്കുമ്പോഴും, എന്നിലേയ്ക്ക് പ്രവേശിയ്ക്കുവാൻ കഴിഞ്ഞത് എന്നെ തകർത്തു കളഞ്ഞു! സാധാരണ എന്റെ ഇരുതുടകളും പരമാവധി ഇരുവശത്തേയ്ക്കും അകറ്റിയാൽ മാത്രം സാധ്യമാകുന്ന അവന്റെ അഗമനം തുടകൾ പരമാവധി അടുത്തു ഇരിയ്ക്കെ സാധ്യമായപ്പോൾ അവൻ എന്നിനേയ്ക്കല്ല, അവളിലേയ്ക്കാണ് കടക്കുന്നതെന്നും, അവരാണ് രതിയുടെ ആഴങ്ങളിൽ മുങ്ങിത്താഴുന്നതെന്നും ഞാനറിഞ്ഞു!
ഞാൻ അവളെ അറിഞ്ഞ് തുടങ്ങുകയായിരുന്നു, അവളിലെ വന്യമായ രാഗങ്ങൾ അറിയുകയായിരുന്നു, അവൾക്ക് അവൻ ആരായിരുന്നു എന്ന് അറിയുകയായിരുന്നു. അവൾ അന്യാധീനയായിരുന്നു, ബന്ധങ്ങളും ബന്ധനങ്ങളുമുള്ള കുടുംബിനി ആയിരുന്നു, എങ്കിലും അവൾ അവനിൽ അരുരാഗിണിയായി, അവന്റെ പ്രണയത്തിൽ പൂത്ത് തളിർത്ത് എല്ലാം മറന്ന് അവനു വശംവദയായി. ഭർത്താവ്, കുട്ടികൾ, കുടുംബം, സാമൂഹത്തിലെ വിലയും നിലയും, കുടുംബത്തിന്റെ സൽപ്പേർ എന്നിവ ഒരു വശത്തും, ഒഴിവാക്കാൻ കഴിയാതെ ആത്മാവിന്റെ അംശമായി മാറിയ പ്രണയം മറുവശത്ത്; ഇതിനിടയിൽഅവിടെ അവൾ അനുഭവിച്ച ഉത്കണ്ഠ, വേദന, പാരവശ്യം, കഷ്ടപ്പാടുകൾ, അപമാനം, ഭീതി എല്ലാം എന്നിൽ മാറി മാറി നിറഞ്ഞ് കവിഞ്ഞു, ഞാൻ അവളായി മാറി!
ഇപ്പോൾ ആ ഭിത്തിയിൽ സ്ത്രീ രൂപം അവിടെ ഇല്ലേ? ആ പുരുഷൻ അതവനല്ലേ? അവൻ ഇപ്പോൾ ഈ കട്ടിലിൽ എന്നോടൊപ്പം ശയിയ്ക്കുകയല്ലേ? അതോ അവളോടൊപ്പമോ? അവന്റെ മുഖം എന്റെ കഴുത്തിനു പിന്നിൽ അമരുകയാണ്, അവന്റെ ശ്വാസം എന്റെ മുടിയിഴകളിൽ പടരുന്നു, അവന്റെ ചുണ്ടുകൾ എന്റെ മാറിടത്തിലെത്തിയിരിയ്ക്കുന്നു, രോഗഗ്രസ്തമായ എന്റെ ആ സ്തനത്തിൽ ഇപ്പോൾ വേദനയില്ല, സുഖകരമായ തുടിപ്പുകൾ മാത്രം! അവന്റെ ചുണ്ടുകൾ എന്റെ മുലക്കണ്ണുകളിൽ മുത്തമിട്ട് വലിച്ചെടുക്കുമ്പൊൾ എന്നിലെ മരണം പുറത്തെയ്ക്കൊഴുകി പോവുകയല്ലേ... ഇനി എന്തിനാണൊരു ശസ്ത്രക്രിയ?
അവന്റെ ചുണ്ടുകൾ എന്റെ ശരീരമാകെ ഉഴുതുമറിയ്ക്കുന്നു, എന്റെ പൊക്കിൾച്ചുഴിയിലും നാഭീതടത്തിലും നിൽക്കാതെ അതെന്റെ ഗുഹ്യഭാഗങ്ങളിൽ അമരുന്നു. എന്നിൽ പുതിയ മലരുകൾ വിടരുന്നു, യോനിയുടെ മുഖത്ത്, പുടങ്ങളിൽ, ദളങ്ങളിൽ, കൃസരിയിലൊക്കെ അവന്റെ ചുണ്ടുകൾ മുത്തിക്കുടിയ്ക്കുമ്പോൾ എന്നിലെ ദുഷിച്ച രക്തത്തിന്റെ സാന്നിദ്ധ്യം അവിടെയില്ലെന്നത് എന്നെ അമ്പരപ്പിച്ചു! സാധാരണയിൽ കവിഞ്ഞ ഒരു തരിപ്പും ചൊറിച്ചിലും കൃസരിയിൽ അനുഭവപ്പെട്ടു, അവനവിടെ ഒന്നാഞ്ഞ് കടിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ച് തീരും മുമ്പേ അതും സംഭവിച്ചു.
ഞാൻ പൂർണ്ണമായി വിവസ്ത്രയാക്കപ്പെടുകയാണ്; ഇത് ഞാനാണോ? എന്റെ മൂക്കുകളും കക്ഷവുമൊന്നും ഇങ്ങനെ വിയർക്കാറില്ല, പൊക്കിൾ മുതൽ അടിവയർ വരെ രോമരാജികൾ ഇങ്ങനെ എഴുന്നു നിൽക്കാറില്ല, ഇപ്പോൾ പൂർണ്ണ നഗ്നയായി ഈ കിടക്കുന്നത് അവളല്ലേ? അവൻ എന്റെ മുകളിലായി മാറത്ത് മാറും, അരയിലരയും, തുടയിൽ തുടയും, മുട്ടിൽ മുട്ടും, കണങ്കാലുകൾക്ക് മുകളിൽ കണങ്കാലുമായി കിടക്കുമ്പോഴും, എന്നിലേയ്ക്ക് പ്രവേശിയ്ക്കുവാൻ കഴിഞ്ഞത് എന്നെ തകർത്തു കളഞ്ഞു! സാധാരണ എന്റെ ഇരുതുടകളും പരമാവധി ഇരുവശത്തേയ്ക്കും അകറ്റിയാൽ മാത്രം സാധ്യമാകുന്ന അവന്റെ അഗമനം തുടകൾ പരമാവധി അടുത്തു ഇരിയ്ക്കെ സാധ്യമായപ്പോൾ അവൻ എന്നിനേയ്ക്കല്ല, അവളിലേയ്ക്കാണ് കടക്കുന്നതെന്നും, അവരാണ് രതിയുടെ ആഴങ്ങളിൽ മുങ്ങിത്താഴുന്നതെന്നും ഞാനറിഞ്ഞു!
"സ്ത്രീയുടെ പാന്റി ഈ ലോകത്തെ ഏറ്റവും വിലമതിയ്ക്കാനാവാത്ത വസ്തുവല്ല, പക്ഷേ അത് അതിനോട് ഏറ്റവും അടുത്തുള്ളതാണ്"
എന്ന ആപ്തവാക്യത്തോടെ ഞാൻ ഈ കഥ പറച്ചിൽ ഇവിടെ അവസാനിപ്പിയ്ക്കുന്നു. ഒരു നോവലിനെ ചെറുകഥയാക്കി പറയുമ്പോൾ വിവിധ അദ്ധ്യായങ്ങളിലെ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് എഴുതേണ്ടി വരുന്നതിനാൽ നോവലിൽ പലയിടത്തായി ചിതറി കിടക്കുന്നവ ഒരു ചെറിയ സമയപരിധിയിലേയ്ക്ക് ഒന്നിപ്പിയ്ക്കേണ്ടി വന്നു. അത് അൽപ്പം അരോചകമായി തോന്നുന്നെങ്കിൽ ക്ഷമിയ്ക്കുക...
പ്രശസ്ത ബംഗാളി സാഹിത്യകാരി സംഗീതാ ബാന്ദോപാദ്ധ്യായയുടെ നോവലായ "പാൻറ്റി" നിങ്ങൾക്ക് ഞാൻ പരിചയപ്പെടുത്തുന്നു.
എന്ന ആപ്തവാക്യത്തോടെ ഞാൻ ഈ കഥ പറച്ചിൽ ഇവിടെ അവസാനിപ്പിയ്ക്കുന്നു. ഒരു നോവലിനെ ചെറുകഥയാക്കി പറയുമ്പോൾ വിവിധ അദ്ധ്യായങ്ങളിലെ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് എഴുതേണ്ടി വരുന്നതിനാൽ നോവലിൽ പലയിടത്തായി ചിതറി കിടക്കുന്നവ ഒരു ചെറിയ സമയപരിധിയിലേയ്ക്ക് ഒന്നിപ്പിയ്ക്കേണ്ടി വന്നു. അത് അൽപ്പം അരോചകമായി തോന്നുന്നെങ്കിൽ ക്ഷമിയ്ക്കുക...
പ്രശസ്ത ബംഗാളി സാഹിത്യകാരി സംഗീതാ ബാന്ദോപാദ്ധ്യായയുടെ നോവലായ "പാൻറ്റി" നിങ്ങൾക്ക് ഞാൻ പരിചയപ്പെടുത്തുന്നു.



No comments:
Post a Comment